ഋതുഭേദവും പരിസ്ഥിതിയും
എന്തിന് പഴിക്കുന്നു പ്രകൃതിയെ
മർത്ത്യൻ തൻ ദുഷ്കർമ്മഫലങ്ങൾ
അനുഭവിക്കും മർത്ത്യൻ മാത്രം;
വിസ്മരിക്കരുതൊരു മാത്ര പോലും നാം,
ദൈവത്തിൻ വരദാനമാണ് പ്രകൃതി.
എൻ്റെ അച്ഛൻ
ആകെയുള്ളതൊരു ആനക്കൊമ്പിൽ തീർത്ത
ഉണ്ണിക്കണ്ണൻ്റെ രൂപവുമൊരു
മേശവിളക്കും മങ്ങിയ ചിത്രങ്ങളും.
മഴയും വിദ്യാലയവും
“മഴയും വിദ്യാലയവും” എന്നിലുണർ-
ത്തുന്നാ സുവർണ്ണ കാല സ്മരണകൾ,
എൻ ബാല്യത്തിലേക്കൊരു മടക്കയാത്ര.
